Colossians 3:23-24
And whatever you do, do it heartily, as to the Lord and not to men, knowing that from the Lord you will receive the reward of the inheritance; for you serve the Lord Christ.
Epaphroditus was a faithful Christian worker in the early church and one of the Apostle Paul's closest companions.
The believers in Philippi sent Epaphroditus to Rome with financial support for Paul while Paul was imprisoned. During this mission, Epaphroditus became so seriously ill that he nearly died. Yet he remained committed to serving Paul and the gospel. Paul wrote that "he came close to death for the work of Christ" (Philippians 2:30).
Epaphroditus is remembered as an example of humble, sacrificial service. He did not preach famous sermons or perform spectacular miracles, but he faithfully served Christ by caring for others, risking his life, and carrying out the responsibilities entrusted to him. His life beautifully illustrates the truth of Colossians 3:23–24: serving wholeheartedly as unto the Lord rather than seeking the praise of people.
Like Epaphroditus, let us serve wholeheartedly, remembering that every task done for Christ has eternal value. The Lord never overlooks a faithful servant, and our greatest reward comes from Him alone.
Dr. Johnson Cherian
और जो कुछ तुम करते हो, तन मन से करो, यह समझकर कि मनुष्यों के लिये नहीं परन्तु प्रभु के लिये करते हो। क्योंकि तुम जानते हो कि तुम्हें इसके बदले प्रभु से विरासत मिलेगी। तुम प्रभु मसीह की सेवा करते हो।
(कुलुस्सियों 3:23-24)
इपफ्रुदीतुस प्रारम्भिक कलीसिया का एक विश्वासयोग्य सेवक और प्रेरित पौलुस का निकट सहयोगी था।
फिलिप्पी की कलीसिया ने उसे पौलुस के लिए आर्थिक सहायता लेकर रोम भेजा, जब पौलुस कारागार में था। इस सेवा के दौरान इपफ्रुदीतुस इतना गंभीर रूप से बीमार पड़ गया कि वह मृत्यु के निकट पहुँच गया। फिर भी उसने पौलुस और सुसमाचार की सेवा करना नहीं छोड़ा। पौलुस ने लिखा कि "वह मसीह के कार्य के लिये मृत्यु के निकट पहुँच गया था" (फिलिप्पियों 2:30)।
इपफ्रुदीतुस नम्र और आत्म-बलिदानी सेवा का एक उत्कृष्ट उदाहरण है। उसने न तो प्रसिद्ध प्रचार किए और न ही कोई अद्भुत चमत्कार किए, फिर भी उसने दूसरों की सेवा करके, अपने प्राणों की परवाह न करके, और अपने सौंपे गए उत्तरदायित्व को विश्वासयोग्यता से पूरा करके मसीह की सेवा की। उसका जीवन कुलुस्सियों 3:23–24 की इस शिक्षा को जीवित रूप में प्रस्तुत करता है कि हमें मनुष्यों की प्रशंसा के लिए नहीं, बल्कि प्रभु के लिए पूरे मन से सेवा करनी चाहिए।
आइए, हम भी इपफ्रुदीतुस के समान पूरे मन से प्रभु की सेवा करें। यह स्मरण रखें कि मसीह के लिए किया गया हर छोटा-बड़ा कार्य अनन्त मूल्य रखता है। प्रभु कभी भी अपने विश्वासयोग्य सेवकों की सेवा को नहीं भूलता, और हमारा सबसे बड़ा प्रतिफल उसी से मिलेगा।
डॉ. जॉनसन चेरियन
നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.
അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.
(കൊലൊസ്സ്യർ 3:23, 24)
ആദിമസഭയിലെ വിശ്വസ്തനായ ഒരു ദൈവദാസനും അപ്പൊസ്തലനായ പൗലോസിന്റെ അടുത്ത സഹപ്രവർത്തകനുമായിരുന്നു ഇപഫ്രൊദിത്തൊസ്.
പൗലോസ് റോമിൽ തടവിലായിരുന്നപ്പോൾ, ഫിലിപ്പിയിലെ സഭ അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായം ഇപഫ്രൊദിത്തൊസിന്റെ കൈവശം അയച്ചു. ഈ ശുശ്രൂഷ നിർവഹിക്കുന്നതിനിടെ അദ്ദേഹം അതിഗുരുതരമായി രോഗബാധിതനായി മരണത്തിന്റെ വക്കിലെത്തി. എന്നിട്ടും പൗലോസിനെയും സുവിശേഷത്തെയും സേവിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. "ക്രിസ്തുവിന്‍റെ വേലനിമിത്തം മരണത്തോളം ആയ്പോയതു" എന്ന് പൗലോസ് എഴുതുന്നു (ഫിലിപ്പിയർ 2:30).
ഇപഫ്രൊദിത്തൊസ് താഴ്മയുടെയും ആത്മത്യാഗത്തിന്റെയും മാതൃകയാണ്. അദ്ദേഹം പ്രസിദ്ധമായ പ്രസംഗങ്ങൾ നടത്തിയില്ല, അത്ഭുതങ്ങൾ പ്രവർത്തിച്ചതായും നാം വായിക്കുന്നില്ല. എങ്കിലും മറ്റുള്ളവരെ ശുശ്രൂഷിച്ചും, സ്വന്തം ജീവൻ പോലും കണക്കാക്കാതെയും, ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേറ്റിയും അദ്ദേഹം ക്രിസ്തുവിനെ സേവിച്ചു. മനുഷ്യരുടെ പ്രശംസയ്ക്കല്ല, കർത്താവിനുവേണ്ടി പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കണമെന്ന കൊലൊസ്സ്യർ 3:23–24-ലെ സത്യത്തിന് അദ്ദേഹത്തിന്റെ ജീവിതം മനോഹരമായ സാക്ഷ്യമാണ്.
നമുക്കും ഇപഫ്രൊദിത്തൊസിനെപ്പോലെ പൂർണ്ണഹൃദയത്തോടെ കർത്താവിനെ സേവിക്കാം. ക്രിസ്തുവിനുവേണ്ടി ചെയ്യുന്ന ചെറിയതോ വലിയതോ ആയ ഓരോ പ്രവർത്തനത്തിനും നിത്യമായ മൂല്യമുണ്ടെന്ന് ഓർക്കുക. തന്റെ വിശ്വസ്ത ദാസന്മാരുടെ സേവനം കർത്താവ് ഒരിക്കലും മറക്കുകയില്ല; നമ്മുടെ പ്രതിഫലം യേശുവിൽ നിന്നുതന്നെ
കൃത്യസമയത്ത് നമുക്ക് ലഭിക്കും.
ഡോ. ജോൺസൺ ചെറിയാൻ